അദാനിക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നത്. എനിക്കും എന്റെ ഓഫീസിലുമുളളവര്‍ക്കും ആപ്പിളിന്റെ സന്ദേശം ലഭിച്ചു. ചോര്‍ത്തുന്നത് കളളന്മാരുടെയും ക്രിമിനലുകളുടെയും പ്രവൃത്തിയാണ്. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളു'- രാഹുല്‍ ഗാന്ധി പറഞ്ഞു